കോവളം:യുവതിയെയും മകനെയും ആക്രമിച്ച കേസിലെ പ്രതി പിടി യിൽ. പയറ്റുവിള കുഴിയൻ വിള ഹൗസിങ് കോളനിയിൽ മഹേ ഷ് (25) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാ ളെ റിമാൻഡ് ചെയ്തു. തിങ്കൾ പകൽ പ്രതി യുവതിയെ ആക്രമി ച്ചിരുന്നു. സംഭവത്തിൽ യുവതിപൊലീസിൽ പരാതിയും നൽ കി. ഇതിൻ്റെ വൈരാഗ്യത്തിൽ മകനെ ഹെൽമറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരു ന്നു. തുടർന്ന് എസ്ഐ പ്രശാ ന്ത്, സിപിഒമാരായ അരുൺ പി മണി, രാമു, പ്രകാശ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. മഹേഷ് നിരവധി കേസു കളിൽ പ്രതിയാണ്.