വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയ സമ്മാന പെരുമഴ, കേരളത്തിനകത്ത് വീട് ജപ്തിയാകുന്നവരുടെ, മോചനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ്, ആശ്രയ സമ്മാന പെരുമഴ പദ്ധതി, അതോടൊപ്പം കേരളത്തിൽ വീടില്ലാത്ത നൂറോളം പേർക്ക്, വീടുവച്ചു കൊടുക്കുന്ന പദ്ധതിയാണ് ആശ്രയ സമ്മാന പെരുമഴ, മക്കളാൽ ഉപേക്ഷിക്കുന്ന അമ്മമാരെ പാർപ്പിക്കുന്നതിനായി, ശാരദാലയം സ്നേഹക്കൂട് എന്ന പദ്ധതിക്കും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് തുടക്കമിട്ടു, സെക്രട്ടറിയും മറ്റും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ വരുന്ന, സഹോദരി സഹോദരങ്ങൾക്ക്, ഭക്ഷണവും വെള്ളവും വസ്ത്രവും നൽകുന്ന പദ്ധതിയാണ്, കാരുണ്യ തണൽ പദ്ധതി, അതോടൊപ്പം, ആശുപത്രികളിലും ആഹാരം എത്തിച്ചു കൊടുക്കുന്ന പദ്ധതിയും, കേരളത്തിൽ ഉടനീളം 14 ജില്ലകളിലും ഫ്രീയായി ആംബുലൻസ് സൗകര്യം ഒരുക്കാൻ, വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയ സമ്മാന പെരുമഴ ലക്കി ഡ്രയുമായി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുകയാണ്, എല്ലാ സഹോദരി സഹോദരന്മാരും, രണ്ട് കൈയും നീട്ടി ഒരു പദ്ധതിക്ക് വൻ വിജയിപ്പിക്കണമെന്നാണ് ഞങ്ങൾക്ക് നിങ്ങളോടായി യാചിക്കുവാൻ ഉള്ളത്, ഫിനാൻസിന്റെ പീഡനം മൂലം ഇനി ഒരു മനുഷ്യൻ പോലും നമ്മുടെ കേരളത്തിൽ ജീവനൊടുക്കാൻ പാടില്ല എന്ന ആപ്തവാക്യമാണ് ഞങ്ങളുടെ മുന്നിൽ പ്രധാനമായി ലക്ഷ്യം വെച്ചിട്ടുള്ളത്
വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയ സമ്മാന പെരുമഴ, കേരളത്തിനകത്ത് വീട് ജപ്തിയാകുന്നവരുടെ, മോചനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ്, ആശ്രയ സമ്മാന പെരുമഴ പദ്ധതി, അതോടൊപ്പം കേരളത്തിൽ വീടില്ലാത്ത നൂറോളം പേർക്ക്, വീടുവച്ചു കൊടുക്കുന്ന പദ്ധതിയാണ് ആശ്രയ സമ്മാന പെരുമഴ, മക്കളാൽ ഉപേക്ഷിക്കുന്ന അമ്മമാരെ പാർപ്പിക്കുന്നതിനായി, ശാരദാലയം സ്നേഹക്കൂട് എന്ന പദ്ധതിക്കും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് തുടക്കമിട്ടു, സെക്രട്ടറിയും മറ്റും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ വരുന്ന, സഹോദരി സഹോദരങ്ങൾക്ക്, ഭക്ഷണവും വെള്ളവും വസ്ത്രവും നൽകുന്ന പദ്ധതിയാണ്, കാരുണ്യ തണൽ പദ്ധതി, അതോടൊപ്പം, ആശുപത്രികളിലും ആഹാരം എത്തിച്ചു കൊടുക്കുന്ന പദ്ധതിയും, കേരളത്തിൽ ഉടനീളം 14 ജില്ലകളിലും ഫ്രീയായി ആംബുലൻസ് സൗകര്യം ഒരുക്കാൻ, വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയ സമ്മാന പെരുമഴ ലക്കി ഡ്രയുമായി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുകയാണ്, എല്ലാ സഹോദരി സഹോദരന്മാരും, രണ്ട് കൈയും നീട്ടി ഒരു പദ്ധതിക്ക് വൻ വിജയിപ്പിക്കണമെന്നാണ് ഞങ്ങൾക്ക് നിങ്ങളോടായി യാചിക്കുവാൻ ഉള്ളത്, ഫിനാൻസിന്റെ പീഡനം മൂലം ഇനി ഒരു മനുഷ്യൻ പോലും നമ്മുടെ കേരളത്തിൽ ജീവനൊടുക്കാൻ പാടില്ല എന്ന ആപ്തവാക്യമാണ് ഞങ്ങളുടെ മുന്നിൽ പ്രധാനമായി ലക്ഷ്യം വെച്ചിട്ടുള്ളത്