സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൈനിങ് കോറികളുടെ പ്രവർത്തന അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥന്മാർ അനാസ്ഥ കാണിക്കാതിരുന്നാൽ വ്യവസായ വകുപ്പിന് ഇതിലും കൂടുതൽ വരുമാനം നേടിത്തരുന്നതിന് കഴിയുന്ന ഒരു മേഖലയാണ് മൈനിങ് കോറികൾ എന്നാൽ വ്യവസായ വകുപ്പ് മന്ത്രിയോ മറ്റു മന്ത്രിമാരോ പ്രിൻസിപ്പൽ സെക്രട്ടറിമാരോ നടപ്പിലാക്കുന്ന നിയമമല്ല ഇവിടത്തെ ജില്ല ഓഫീസുകളിലും ഡയറക്റ്റ് ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ ചെയ്യുന്നത് ആ നിയമത്തിന് അവരെതായ രീതിയിൽ വളച്ചൊടിച്ച് കോറി വ്യവസായത്തെ തകർത്തു കൊണ്ടിരിക്കുകയാണ് ജോലി ചെയ്യാതെ എങ്ങനെ പണം സമ്പാദിക്കാം എന്നതാണ് ജിയോളജി വകുപ്പിലെ ഓരോ ഉദ്യോഗസ്ഥന്മാരും നോക്കുന്നത് പല മൈനിങ് ജിയോളജി ഓഫീസുകളിലും ഇരിക്കുന്ന ഓഫീസ് സ്റ്റാഫുകൾക്ക് ഒരു പുണ്ണാക്കും അറിഞ്ഞുകൂടാ എന്നതാണ് ഇവിടത്തെ സ്ഥിതിവിശേഷം 90 ദിവസം കൊണ്ട് കോറിംഗ് പെർമിറ്റ് നൽകണമെന്ന് നിയമം നിലനിൽക്കെ പല ജില്ലാ ഓഫീസുകളിലും ഒരു വർഷത്തിൽ കൂടുതലായ നിരവധി ആപ്ലിക്കേഷനുകളാണ് പെർമിറ്റ് കൊടുക്കാനുള്ളത് പൊലൂഷൻ കൺട്രോൾ ബോർഡ് പരിസ്ഥിതി മന്ത്രാലയം എക്സ്ക്ലോസി ലൈസൻസ് പഞ്ചായത്തിൽ ലൈസൻസ് ഇതെല്ലാം കരസ്ഥമാക്കിയാലേ ഒരാൾക്ക് കോറി തുടങ്ങാൻ പറ്റും താമസിക്കുന്നത് കാരണം നിലവിലുള്ളവർക്ക് ഈ ലൈസൻസുകളുടെ കാലാവധി ഇല്ലാതാവുകയാണ് ചെയ്യുന്നത് അതുപോലെ ചില ഉദ്യോഗസ്ഥന്മാർ ഏജൻറ് മാർ കൊണ്ടുവരുന്ന ആപ്ലിക്കേഷൻ മാത്രമേ ചെയ്തു കൊടുക്കുന്നതായി വ്യാപക പരാതിയും നിലനിൽക്കുന്നു അതുപോലെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കെട്ടിട മെറ്റീരിയലുകൾക്ക് കേരള സർക്കാരിനെ റോയൽറ്റിയായി ഒന്നും ലഭിക്കുന്നില്ല എന്ന നഗ്നസദ്യവും ഉണ്ട് പല ഉദ്യോഗസ്ഥന്മാരും ഈ കടത്തിന് കൂട്ടുനിൽക്കുന്നതായി ജനാഭിപ്രായമുണ്ട് അതിർത്തി ചെക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒരു നിലവിൽ വേ ബ്രിഡ്ജ്പ്രവർത്തന യോഗ്യമല്ല എന്നുള്ള നഗ്ന സത്യവും നിലനിൽക്കുന്നു പല ജില്ലാ ഓഫീസുകളിലും ഇൻസ്പെക്ഷൻ എന്ന വേചന ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്നവരും നിരവധിയുണ്ട് ഇതിനെതിരെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന റവന്യൂ വരുമാനത്തിൽ നിന്ന് ഇരട്ടി കിട്ടും എന്നും ഓരോ ഫയലും ഓരോരുത്തരുടെയും ജീവിതമാണെന്ന് പറയുന്ന നമ്മുടെ മുഖ്യമന്ത്രി എന്നാൽ ആ പറയുന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ് മൈനിങ് ആൻഡ് ജിയോളജികളിൽ ഓരോ ജില്ലാ ഓഫീസുകളുടെയും കണക്ക് പരിശോധിച്ചാൽ ഒട്ടുമിക്ക പെർമിറ്റുകളും നൽകുന്നതിനുള്ള അനുമതി കോടതിയിൽ നിന്നുമാണ് വാങ്ങുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും ഈ വർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273.97 കോടി രൂപയാണ് മൈനിങ് ആൻഡ് ജിയോളജി പിരിച്ചെടുത്തത് മുൻവർഷം പിരിച്ചെടുത്തതിനേക്കാളും 70% വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത് എന്നാണ് കണക്ക് എന്നാൽ ഈ ഡിപ്പാർട്ട്മെൻറ് കുറച്ചുകൂടി സുതാര്യമാക്കി കഴിഞ്ഞാൽ 100% വരുമാനം ലഭിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൈനിങ് കോറികളുടെ പ്രവർത്തന അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥന്മാർ അനാസ്ഥ കാണിക്കാതിരുന്നാൽ വ്യവസായ വകുപ്പിന് ഇതിലും കൂടുതൽ വരുമാനം നേടിത്തരുന്നതിന് കഴിയുന്ന ഒരു മേഖലയാണ് മൈനിങ് കോറികൾ എന്നാൽ വ്യവസായ വകുപ്പ് മന്ത്രിയോ മറ്റു മന്ത്രിമാരോ പ്രിൻസിപ്പൽ സെക്രട്ടറിമാരോ നടപ്പിലാക്കുന്ന നിയമമല്ല ഇവിടത്തെ ജില്ല ഓഫീസുകളിലും ഡയറക്റ്റ് ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ ചെയ്യുന്നത് ആ നിയമത്തിന് അവരെതായ രീതിയിൽ വളച്ചൊടിച്ച് കോറി വ്യവസായത്തെ തകർത്തു കൊണ്ടിരിക്കുകയാണ് ജോലി ചെയ്യാതെ എങ്ങനെ പണം സമ്പാദിക്കാം എന്നതാണ് ജിയോളജി വകുപ്പിലെ ഓരോ ഉദ്യോഗസ്ഥന്മാരും നോക്കുന്നത് പല മൈനിങ് ജിയോളജി ഓഫീസുകളിലും ഇരിക്കുന്ന ഓഫീസ് സ്റ്റാഫുകൾക്ക് ഒരു പുണ്ണാക്കും അറിഞ്ഞുകൂടാ എന്നതാണ് ഇവിടത്തെ സ്ഥിതിവിശേഷം 90 ദിവസം കൊണ്ട് കോറിംഗ് പെർമിറ്റ് നൽകണമെന്ന് നിയമം നിലനിൽക്കെ പല ജില്ലാ ഓഫീസുകളിലും ഒരു വർഷത്തിൽ കൂടുതലായ നിരവധി ആപ്ലിക്കേഷനുകളാണ് പെർമിറ്റ് കൊടുക്കാനുള്ളത് പൊലൂഷൻ കൺട്രോൾ ബോർഡ് പരിസ്ഥിതി മന്ത്രാലയം എക്സ്ക്ലോസി ലൈസൻസ് പഞ്ചായത്തിൽ ലൈസൻസ് ഇതെല്ലാം കരസ്ഥമാക്കിയാലേ ഒരാൾക്ക് കോറി തുടങ്ങാൻ പറ്റും താമസിക്കുന്നത് കാരണം നിലവിലുള്ളവർക്ക് ഈ ലൈസൻസുകളുടെ കാലാവധി ഇല്ലാതാവുകയാണ് ചെയ്യുന്നത് അതുപോലെ ചില ഉദ്യോഗസ്ഥന്മാർ ഏജൻറ് മാർ കൊണ്ടുവരുന്ന ആപ്ലിക്കേഷൻ മാത്രമേ ചെയ്തു കൊടുക്കുന്നതായി വ്യാപക പരാതിയും നിലനിൽക്കുന്നു അതുപോലെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കെട്ടിട മെറ്റീരിയലുകൾക്ക് കേരള സർക്കാരിനെ റോയൽറ്റിയായി ഒന്നും ലഭിക്കുന്നില്ല എന്ന നഗ്നസദ്യവും ഉണ്ട് പല ഉദ്യോഗസ്ഥന്മാരും ഈ കടത്തിന് കൂട്ടുനിൽക്കുന്നതായി ജനാഭിപ്രായമുണ്ട് അതിർത്തി ചെക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒരു നിലവിൽ വേ ബ്രിഡ്ജ്പ്രവർത്തന യോഗ്യമല്ല എന്നുള്ള നഗ്ന സത്യവും നിലനിൽക്കുന്നു പല ജില്ലാ ഓഫീസുകളിലും ഇൻസ്പെക്ഷൻ എന്ന വേചന ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്നവരും നിരവധിയുണ്ട് ഇതിനെതിരെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന റവന്യൂ വരുമാനത്തിൽ നിന്ന് ഇരട്ടി കിട്ടും എന്നും ഓരോ ഫയലും ഓരോരുത്തരുടെയും ജീവിതമാണെന്ന് പറയുന്ന നമ്മുടെ മുഖ്യമന്ത്രി എന്നാൽ ആ പറയുന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ് മൈനിങ് ആൻഡ് ജിയോളജികളിൽ ഓരോ ജില്ലാ ഓഫീസുകളുടെയും കണക്ക് പരിശോധിച്ചാൽ ഒട്ടുമിക്ക പെർമിറ്റുകളും നൽകുന്നതിനുള്ള അനുമതി കോടതിയിൽ നിന്നുമാണ് വാങ്ങുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും ഈ വർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273.97 കോടി രൂപയാണ് മൈനിങ് ആൻഡ് ജിയോളജി പിരിച്ചെടുത്തത് മുൻവർഷം പിരിച്ചെടുത്തതിനേക്കാളും 70% വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത് എന്നാണ് കണക്ക് എന്നാൽ ഈ ഡിപ്പാർട്ട്മെൻറ് കുറച്ചുകൂടി സുതാര്യമാക്കി കഴിഞ്ഞാൽ 100% വരുമാനം ലഭിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം